കാൻസറിനെതിരായ മനോരമ ന്യൂസ് ടിവി ചാനലിന്റെ ജനകീയ ദൗത്യമായ ‘കേരള കാനി’ന്റെ ഭാഗമായി കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ ധനസഹായം കൊച്ചിൻ കാൻസർ സൊസൈറ്റിക്കു കൈമാറി. കാൻസറിനെ വീറോടെ പൊരുതി തോൽപ്പിച്ചവരുടെ സംഗമ വേദിയിൽ ഒട്ടേറെ കാൻസർ വിജയികളെയും കുടുംബാംഗങ്ങളെയും സാക്ഷിയാക്കിയാണ് കേരള കാനിനോട് സഹകരിക്കുന്ന കല്യാൺ ജ്വല്ലേഴ്സ് സംഭാവന ചെയ്ത 50 ലക്ഷം രൂപ നൽകിയത്. കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനിൽ നിന്ന് സൊസൈറ്റി രക്ഷാധികാരി ഡോ. വി.പി. ഗംഗാധരനും സെക്രട്ടറി കെ. നാരായണൻ പോറ്റിയും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.
More in കേരള കാൻ
-
കാൻസർ മരുന്നുകളിലെ കൊള്ള അവസാനിപ്പിക്കാൻ നടപടി തുടങ്ങി
-
കാൻസർ എന്ന വാക്കിന്റെ അർത്ഥം
-
കുറഞ്ഞ ചെലവിൽ ചികിത്സയൊരുക്കി എംവിആർ കാൻസർ സെന്റർ
-
മനോരമ ന്യൂസ് കേരള കാനിന്റെ വെബ്സൈറ്റ് കുഞ്ചാക്കോ ബോബന് ഉദ്ഘാടനം ചെയ്തു
-
കാന്‍സര്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമില്ല
-
കേരളം ക്യാൻ മൂന്നാം ഘട്ടം ബോധവത്കരണ ക്യാമ്പുകൾക്ക് തുടക്കം
-
പ്രതീക്ഷയുടെ വെളിച്ചം പകർന്ന് കേരളാ ക്യാൻ
-
അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്; കണ്ണീരോർമ്മകളിൽ മഞ്ജു
-
അർബുദത്തേക്കാൾ ഭയക്കേണ്ടത് രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെന്ന് മഞ്ജുവാര്യർ
-
കാന്‍സര്‍ ഭീതിയില്‍ ഉത്തരമലബാർ: ശ്വാസകോശ കാന്‍സറും ഉദര കാന്‍സറും വ്യാപകമാകുന്നു
-
കേരള കാന്‍ മൂന്നാം പതിപ്പില്‍ ഒരു കോടിയുടെ കാന്‍സര്‍ ചികിത്സാ സഹായം
-
മൾട്ടിപ്പിൾ മൈലോമ ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമാകുന്നു
-
മൾട്ടിപ്പിൾ മൈലോമയുടെ പ്രധാന ലക്ഷണങ്ങൾ
-
തോൽക്കാൻ ഇവൾക്ക് മനസില്ല; നെഞ്ച് തുറന്നുകാട്ടി ലോകത്തോട് പറയുന്നു, തളരരുത് പൊരുതണം
-
കാൻസർ രോഗികളെ കൊള്ളയടിച്ച് മരുന്ന് മാഫിയകൾ സജീവം
-
മെച്ചപ്പെട്ട കാൻസർ ചികിത്സയും രോഗനിർണയസംവിധാനങ്ങളുമില്ലാതെ വയനാട്
-
അർബുദത്തെ പുഞ്ചിരിക്കൊണ്ട് തോൽപ്പിച്ച് തൊടുപുഴ വാസന്തി
-
അർബുദ ലക്ഷണം തിരിച്ചറിഞ്ഞിട്ടും ചികിൽസതേടാതെ സ്ത്രീകൾ
-
ഗർഭാശയ അണ്ഡാശയ അർബുദത്തിന് കാരണമാകുന്നത് തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും
-
രോഗത്തെ അതിജീവിച്ചവരാണ് കാന്‍സർ രോഗികളുടെ ആത്മബലമെന്ന് ദീദി ദാമോദരൻ
related stories
Tags:
Kerala Can
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.