അച്ഛന്‍ മരിക്കും മുമ്പ് മകന് ഒരു സമ്മാനം കൊടുത്തു. 1957ല്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഇടാന്‍ ഉപയോഗിച്ച മരം കൊണ്ടുള്ള ബാലറ്റ് പെട്ടി. ലേലത്തില്‍പിടിച്ചതാണ് ഈ ബാലറ്റ്പ്പെട്ടിയെന്ന് അച്ഛന്‍ മകനോട് പറഞ്ഞിരുന്നു. അച്ഛന്‍ മരിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷമായി. മകന്‍ ആ സമ്മാനം ഇപ്പോഴും നിധി പോലെ കാത്തുസൂക്ഷിക്കുന്നു. തൃശൂര്‍ വാഴാനി സ്വദേശിയായ ടി.വി.സുരേഷ് ആണ് ആ മകന്‍. നിഖില്‍ ഡേവീസിന്റെ റിപ്പോര്‍ട്ട്.