കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍നിന്ന് ആരംഭിച്ച 500ല്‍അധികം ട്രാക്ടറുകള്‍ക്കു നേരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ വ്യാപകമായി കണ്ണീര്‍വാതകം പ്രയോഗിച്ചു. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുളള ഭാഗം പൂര്‍ണമായി അടച്ചു.