അരിക്കൊമ്പന്‍മാരെ വീഴ്ത്താന്‍ കാട്ടില്‍ ഒരുക്കുന്ന വാരിക്കുഴികളേക്കാള്‍ വലിയ കുഴികളാണ് തലസ്ഥാനത്തെ റോഡുകളിലുള്ളത്. തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റിയാക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ റോഡ് പണിയാണ് നാട്ടുകാര്‍ക്ക് മുട്ടന്‍പണിയായി മാറിയിരിക്കുന്നത്.