kasargod-malappuram

TOPICS COVERED

ദേശീയപാതാ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മലപ്പുറം റൂട്ടിലെ സ്ഥിരം യാത്രക്കാരാണ് സ്വകാര്യകമ്പനിയിലെ ജീവനക്കാരായ എ.കെ. മഹ്റൂഫും പി അനൂപും. മലപ്പുറം തിരൂര്‍ സ്വദേശികളായ ഇരുവരുടേയും ജോലിയുടെ ഭാഗമായുള്ള രാത്രിയാത്ര ഇപ്പോള്‍ നരകതുല്യമാണ്. ദേശീയപാതാ നിര്‍മാണം പാതിവഴിയില്‍ എത്തിനില്‍ക്കേ തെരുവുവിളക്കുകളും ദിശാസൂചികകളുമില്ലാതെ നട്ടം തിരിഞ്ഞ അനുഭവങ്ങള്‍ ഏറെയാണ് ഇവര്‍ക്ക്. 

 

കാര്‍ വരുന്നത്. പരസ്പരം സംസാരിച്ച് കാറില്‍ കയറുന്നത്.  യാത്രക്കിടെ ഇരുവരും ദേശീയപാതയിലെ പ്രശ്നങ്ങള്‍ പറയുന്നു.  ചായക്കട ഡയലോഗില്‍ നിന്ന് കട്ട് ചെയ്ത് വണ്ടി ചായക്കടയില്‍ എത്തണം. ഇറങ്ങും.  ചായക്കടക്കാരനുമായി സംസാരം ചായക്കടയിലേയ്ക്ക് കയറുമ്പോള്‍ ബാക് ഗ്രൗണ്ടില്‍ ജോണ്‍സണ്‍ മാഷിന്‍റെ പാട്ട്. കോപ്പി റൈറ്റ് അടിക്കാതിരിക്കാന്‍ പരമാവധി കുറച്ച് കൊടുത്താല്‍ മതി. ചായക്കടയില്‍ നിന്ന് ഇറങ്ങി. വീണ്ടും കാര്‍ യാത്ര തുടരുന്നു.  അവസാന ഡയലോഗ് പറയുമ്പോള്‍ കാറിന്‍റെ ബാക്കില്‍ നിന്നുള്ള ഷോട്ട് എടുക്കണം. കാര്‍ വൈഡില്‍ പോയി ദൂരെ എത്തുമ്പോള്‍ സൈന്‍ ഓഫ്. 

ENGLISH SUMMARY:

Kasargod Malappuram road issue