TOPICS COVERED

അങ്കമാലി-എരുമേലി ശബരി പാതയുടെ പദ്ധതിപ്രദേശങ്ങളില്‍ സര്‍വേക്കല്ല് ഇട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായ ആയിരങ്ങളിലൊരാളാണ് കാലടി ഒക്കലിലെ റോസി എന്ന വീട്ടമ്മ. റെയില്‍വേയുടെ വാക്കു വിശ്വസിച്ച് ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ച കുടുംബങ്ങളുടെ ഇപ്പോഴത്തെ അസ്ഥ റോസി പറയും. ഭൂമി പണയം വയ്ക്കാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയാതെ ഊരാക്കുടുക്കിലാണിവര്‍.       

Twenty-five years have passed since the survey stone was laid, yet the railway's deception persists.: